KeralaLatest

റിസബാവയുടെ കബറടക്കം നടത്തി

“Manju”

കൊച്ചി: തിങ്കളാഴ്ച അന്തരിച്ച നടന്‍ റിസബാവയുടെ കബറടക്കം നടത്തി. രാവിലെ എട്ടോടെ മട്ടാഞ്ചേരി കൊച്ചങ്ങാടി ചെമ്ബിട്ടപള്ളി കബര്‍സ്ഥാനിലാണ് സംസ്‌കാരം നടത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനാല്‍ പൊതുദര്‍ശനം ഒഴിവാക്കി ആശുപത്രിയില്‍നിന്നും നേരെ കബര്‍സ്ഥാനിലേക്ക് എത്തിക്കുകയായിരുന്നു.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് കബറടക്കം നടത്തിയത്. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് മുഖ്യമന്ത്രിക്കു വേണ്ടി റീത്ത് സമര്‍പ്പിച്ചു. വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയവെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റിസബാവ അന്തരിച്ചത്. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നു വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

എറണാകുളം തോപ്പുംപടി സ്വദേശിയായ റിസബാവ നാടകങ്ങളിലൂടെയാണ് കലാരംഗത്തെത്തിയത്. തിരുവനന്തപുരം സംഘചേതനയുടെ സ്വാതി തിരുനാള്‍ നാടകത്തിലെ സ്വാതി തിരുനാളിന്‍റെ വേഷം നടകപ്രേമകല്‍ക്കിടയില്‍ പരിചിതനാക്കി. പിന്നീട് സിനിമയിലെത്തിയ അദേഹം 1984 ല്‍ വിഷുപക്ഷി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയില്ല.

പിന്നെയും ആറുവര്‍ഷങ്ങള്‍ കഴിഞ്ഞ് 1990-ല്‍ പുറത്തിറങ്ങിയ ഡോ. പശുപത്രി എന്ന ചിത്രത്തില്‍ നായകനായി തിരശീലയില്‍ തുടക്കമിട്ടു. സിദ്ദിഖ്-ലാല്‍ ചിത്രമായ ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധേയനായത്. നൂറ്റമ്ബതോളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവനടനായും വേഷമിട്ടു. ഇരുപതോളം സീരിയലുകളിലും അഭിനയിച്ചു.

1984ല്‍ വിഷുപ്പക്ഷി എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയെങ്കിലും ചിത്രം റിലീസായില്ല. 1990ല്‍ ഷാജി കൈലാസിന്‍റെ ഡോക്ടര്‍ പശുപതിയില്‍ പാര്‍വതിയുടെ നായകനായി. അതേവര്‍ഷംതന്നെയായിരുന്നു ഇന്‍ ഹരിഹര്‍ നഗറും പുറത്തിറങ്ങിയത്.

മമ്മൂട്ടി നായകനായ “വണ്‍’ ആണ് അവസാന ചിത്രം. പ്രണയം, ദ ഹിറ്റ്ലിസ്റ്റ്, കര്‍മയോഗി, കളിമണ്ണ് എന്നീ ചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കി ഡബ്ബിംഗിലും തിളങ്ങി. ഇതില്‍ കര്‍മയോഗിയിലൂടെ മികച്ച ഡബ്ബിംഗിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.

എറണാകുളം തോപ്പുംപടിയില്‍ പരേതരായ കെ.ഇ. മുഹമ്മദ് ഇസ്മായില്‍-സൈനബ ദമ്ബതികളുടെ മകനാണ്. ഭാര്യ: ജമീല ബീവി. മകള്‍: ഫിറൂസ സഹല്‍. മരുമകന്‍: സഹല്‍.

Related Articles

Back to top button