InternationalLatest

ഷാര്‍ജയില്‍ മോപ്പഡുകളും സ്കൂട്ടറുകളും പിടിച്ചെടുത്തു

“Manju”

ഷാര്‍ജ: ഷാര്‍ജയില്‍ ഈ വര്‍ഷം 384 ഇലക്‌ട്രിക് മോപ്പഡുകള്‍ അധികൃതര്‍ കണ്ടുകെട്ടി. സുരക്ഷാനിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വാഹനങ്ങള്‍ പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.
റൈഡര്‍മാര്‍ സുരക്ഷാനിയമങ്ങള്‍ പാലിക്കണമെന്നും ഹെല്‍മറ്റ് ധരിക്കണമെന്നും ലെഫ്. കേണല്‍ അല്‍ നഖ്ബി പറഞ്ഞു. ഫ്ലൂറസന്‍റ് ജാക്കറ്റുകള്‍ ധരിക്കുകയും മുന്നിലും പിന്നിലും മുന്നറിയിപ്പ് ലൈറ്റുകള്‍ സ്ഥാപിക്കുകയും ബ്രേക്കുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ, ലൈസന്‍സില്ലാത്ത ബൈക്കുകള്‍ ഓടിക്കുക, അനുവദിക്കാത്ത സ്ഥലങ്ങളില്‍ സവാരി ചെയ്യുക, സുരക്ഷാനിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 1863 ഇലക്‌ട്രിക് സ്കൂട്ടറുകള്‍, മോപ്പഡുകള്‍, മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button