KeralaLatestThiruvananthapuram

കെപിസിസിയുടെ സ്ഥാനാര്‍ഥിയെ ഡിസിസി വെട്ടിയ വാര്‍ഡില്‍ ബിജെപി ജയിച്ചു

“Manju”

തൊടുപുഴ: യുഡിഎഫില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ടു വിവാദത്തില്‍ മുങ്ങിയ ന്യൂമാന്‍ കോളജ് വാര്‍ഡില്‍ ജയിച്ചതു ബിജെപി. യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ് നഷ്ടമായത്. എന്‍ഡിഎ സ്ഥാനാര്‍ഥി ശ്രീലക്ഷ്മി കെ. സുദീപ് 75 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

കെ പി സി സി യു ടെ സ്ഥാ നാ ർ ഥി യെ ഡി സി സി വെ ട്ടി യ വാ ർ ഡി ൽ ബി ജെ പി ജ യി  ച്ചു |

ശ്രീലക്ഷ്മിക്ക് 321 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രീജ പ്രവീണിന് 246 വോട്ടുകളെ നേടാനായുള്ളൂ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി നൈസി ജോസഫ് 137 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ഥി സോളി സോജന്‍ 182 വോട്ടുകളും നേടി.

മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമനെ ഇവിടെ മല്‍സരിപ്പിക്കാന്‍ കെപിസിസി തീരുമാനിച്ചിരുന്നെങ്കിലും ഡിസിസി നേതാക്കള്‍ ചിഹ്നം നല്‍കാന്‍ തയാറായില്ല. പ്രചാരണം തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഡിസിസി മറ്റൊരു സ്ഥാനാര്‍ഥിയെ ചിഹ്നം നല്‍കി ഇറക്കി നിഷയെ കബളിപ്പിച്ചത്.

ഇതു കോണ്‍ഗ്രസിലും യുഡിഎഫിലും കടുത്ത വിവാദമായി. ഡീന്‍ കുര്യാക്കോസ് എംപിയുടെ വാര്‍ഡാണ് ഇത്. അദ്ദേഹം ഇടപെട്ടാണ് സ്ഥാനാര്‍ഥിയെ മാറ്റിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Related Articles

Back to top button