Uncategorized

സ്വര്‍ണക്കടത്തില്‍ സജീവമായി സ്ത്രീകള്‍; പരിശോധന സംവിധാനമില്ലാതെ കസ്റ്റംസ് അധികൃതര്‍

“Manju”

സിന്ധുമോള്‍ ആര്‍

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലും കാര്‍ഗോയിലും കസ്റ്റംസ് പരിശോധനകള്‍ക്ക് അത്യാധുനിക സംവിധാനങ്ങളില്ല. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചും ഉന്നതരുടെ ഒത്താശയോടെയും സ്വര്‍ണക്കടത്തിന്റെ പ്രധാന ഹബ്ബായി തിരുവനന്തപുരം വിമാനത്താവളം മാറാന്‍ ഇതാണ് കാരണം. വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധനക്ക് ആകെയുള്ളത് ഒരു മൈറ്റല്‍ ഡിറ്റക്ടറും സ്കാനറുമാണ്. അടിവസ്ത്രത്തിനുള്ളില്‍ നാപ്കിന്‍ പാഡ് പോലെ രൂപം മാറ്റിയും സ്വര്‍ണം കടത്തുന്നു. സ്വര്‍ണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി പ്രത്യേക പൊതികളാക്കി സ്ത്രീകളുടെ അടിവസ്ത്രങ്ങളില്‍ പോലും വച്ച് കൊണ്ടുവന്നിട്ടുണ്ട്.

Related Articles

Back to top button