LatestMalappuram

ബിരുദം നേടുംമുമ്പെ അര്‍ഷിന വിടവാങ്ങി

“Manju”

അർഷിന വിടവാങ്ങി; ബിരുദം നേടുംമുെമ്പ | Madhyamam
കുറ്റ്യാടി: ജനിച്ച്‌ മൂന്നാംമാസം സെറിബ്രല്‍ പള്‍സി ബാധിച്ച്‌ അരക്കുകീഴെ തളര്‍ന്ന അര്‍ഷിന (21) വിധിയോടു പൊരുതി ബിരുദം നേടാനുള്ള യജ്ഞത്തിലായിരുന്നു. പക്ഷേ ബിരുദം ചുണ്ടിനടുത്തെത്തിയപ്പോഴേക്കും വിധി അവളെ തിരിച്ചുവിളിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് മരണം.
തളീക്കര പുന്നോള്ളതില്‍ ഹമീദി‍െന്‍റ മൂന്ന് മക്കളില്‍ ഇളയവളായ അര്‍ഷിനയെ ഒന്നാം ക്ലാസ് മുതല്‍ പത്തുവരെ ഉമ്മ തോളിലേറ്റി സ്കൂളിലെത്തിക്കുകയായിരുന്നു. പിന്നീട് കുറ്റ്യാടി ചിന്നൂസ് കൂട്ടായ്മ ഇലക്ട്രിക് വീല്‍ചെയര്‍ വാങ്ങിക്കൊടുത്തതോടെ സ്വയം സഞ്ചരിക്കാമെന്നായി. തൊട്ടടുത്ത ലൈബ്രറിയില്‍നിന്ന് പുസ്തകങ്ങളെടുത്ത് അറിവി‍െന്‍റ പുത്തന്‍ ലോകങ്ങളിലൂടെ അവള്‍ സഞ്ചാരം നടത്തി. പാടാനും ചിത്രം വരയ്ക്കാനും മിടുക്കിയായിരുന്നു. എസ്.എസ്.എല്‍.സിക്കും, പ്ലസ് ടുവിനും ഉയര്‍ന്ന ഗ്രേഡോടെ വിജയിച്ചു. േപരാമ്ബ്ര ഗവ.കോളജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നതോടെ യാത്ര കുറ്റ്യാടി ഗവ.ഹൈസ്കൂള്‍ അധ്യാപകര്‍ വാങ്ങിക്കൊടുത്ത ഒാേട്ടായിലായി.
ബിരുദ പഠനം മൂന്നാം വര്‍ഷം എത്തിയതോടെ അര്‍ഷിനയുടെ മോഹം സര്‍ക്കാര്‍ ജോലിയായിരുന്നു. എന്നാല്‍, മോഹങ്ങള്‍ ബാക്കിയാക്കി കഴിഞ്ഞ ദിവസം യാത്രയായി. ഉമ്മ: ശരീഫ . സഹോദരങ്ങള്‍: അസ്മിന, അജ്നാസ്.

Related Articles

Back to top button