KeralaLatestUncategorized

ആദ്യമായി ട്യൂഷന്‍ പഠിക്കാന്‍ പോയ സജാതിന്റെ യാത്ര അന്ത്യ യാത്രയായി

“Manju”

ചാലക്കുടിയിൽ വീട്ടമ്മ പുഴയിൽ മുങ്ങി മരിച്ച നിലയിൽ

തിരുവാര്‍പ്പ്: ട്യൂഷന്‍ പഠിക്കാന്‍ ആദ്യമായി ഇന്നലെ പോയ സജാതിന്റെ യാത്ര അന്ത്യ യാത്രയായി. ട്യൂഷനു പോയി തിരികെ വരികേ കമുകിന്‍ തടികള്‍ കൊണ്ടുണ്ടാക്കിയ പാലത്തില്‍നിന്നും വെള്ളത്തില്‍ വീണു മുങ്ങി മരിക്കുകയായിരുന്നു ആറു വയസുകാരനായ സജാത്. അറുപുഴ സ്വദേശി സുധീറിന്‍റെ ഭാര്യ ഭീമയും മക്കളും തിരുവാര്‍പ്പില്‍ വാടകയ്ക്കു താമസം തുടങ്ങിയിട്ട് രണ്ടാഴ്ചയേ ആയുള്ളൂ. ഇവരുടെ മൂന്ന് ആണ്‍കുട്ടികളില്‍ ഇളയ കുട്ടിയാണ് സജാത്. ഭര്‍ത്താവും ഭാര്യയും തമ്മില്‍ പിണങ്ങിയതിനെ തുടര്‍ന്നാണ് ഭീമ മക്കളുമായി സ്വദേശമായ തിരുവാര്‍പ്പില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. നനഞ്ഞൊലിക്കുന്ന വീടിന്‍റെ മേല്‍ക്കൂരയില്‍ പ്ലാസ്റ്റിക് പടുത വലിച്ചു കെട്ടിയാണ് മാതാവും മക്കളും അന്തിയുറങ്ങുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചിനാണ് അപകടം സംഭവിച്ചത്. തിരുവാര്‍പ്പ് പഞ്ചായത്ത് 14-ാം വാര്‍ഡില്‍ മാലത്തുശേരില്‍ ഭാഗത്തുനിന്ന് 16 ാം വാര്‍ഡിലേക്ക് സമീപ വാസികള്‍ ഇട്ടിരിക്കുന്ന പാലത്തില്‍നിന്ന് വീണാണ് അപകടം. സമീപവാസികള്‍ നടത്തിയ തെരച്ചിലിനൊടുവില്‍ ഫയര്‍ ഫോഴ്സ്എത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

Related Articles

Check Also
Close
Back to top button