InternationalLatest

ആസ്പയര്‍ പ്രസിഡന്‍റ് ഹിലാല്‍ അല്‍ കുവാരി ഇനി ഓര്‍മ

“Manju”

ദോഹ: ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ പ്രസിഡന്‍റും ഖത്തറിന്റെ കായികവളര്‍ച്ചക്കും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും നേതൃത്വം നല്‍കിയ വ്യക്തിത്വവുമായ എന്‍ജിനീയര്‍ ഹിലാല്‍ ബിന്‍ ജഹാം അല്‍ കുവാരി അന്തരിച്ചു.

ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. വൈകുന്നേരത്തോടെ മൃതദേഹം മിസൈമീര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കം ചെയ്തു. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ മരണ വിവരം പുറത്തുവിട്ടതിനുപിന്നാലെ, സമൂഹമാധ്യമങ്ങളില്‍ നിരവധിപേരാണ് അനുശോചനം പങ്കുവെച്ചത്. ഖത്തര്‍ ഒളിമ്ബിക്സ് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് ആല്‍ഥാനി ആദരാഞ്ജലിയര്‍പ്പിച്ചു.
ഖത്തര്‍ നാഷനല്‍ ലൈബ്രറി പ്രസിഡന്‍റും സഹമന്ത്രിയുമായ ഡോ. ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കുവാരി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ സമൂഹമാധ്യമങ്ങളില്‍ അനുശോചനം അറിയിച്ചു. രാജ്യത്തിനും പ്രവര്‍ത്തനമേഖലക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഹിലാല്‍ ബിന്‍ ജഹാമെന്ന് സന്ദേശത്തില്‍ പറഞ്ഞു. ഖത്തര്‍ വേദിയാവാന്‍ ഒരുങ്ങുന്ന ലോകകപ്പിനും ഒളിമ്ബിക്സ് ഉള്‍പ്പെടെയുള്ള ലോകവേദികളിലെ നേട്ടങ്ങള്‍ക്കും അടിത്തറയിട്ട് വളര്‍ത്തി വലുതാക്കിയ ധിഷണാശാലിയായാണ് എന്‍ജിനീയര്‍ ഹിലാല്‍ ബിന്‍ ജഹാം അല്‍ കുവാരിയെ വിശേഷിപ്പിക്കുന്നത്.
കായികസ്വപ്നങ്ങള്‍ക്ക് അടിത്തറയിട്ട പ്രതിഭ : ഹിലാല്‍ ബിന്‍ ജഹാമിന്റെ നിര്യാണവാര്‍ത്തക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ പങ്കുവെക്കപ്പെട്ടത് 2017 മേയില്‍ ലോകകപ്പിനായി ഒരുങ്ങിയ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന്‍റെ ഉദ്ഘാടന വിഡിയോ ആയിരുന്നു. ഉദ്ഘാടകനായ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി റിബണ്‍ മുറിക്കാനായി അരികിലുണ്ടായിരുന്ന ഹിലാല്‍ ബിന്‍ ജഹാമിനെയും ക്ഷണിക്കുന്ന ദൃശ്യം. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച അദ്ദേഹത്തെ അമീര്‍ കൈപിടിച്ചുകൊണ്ട് റിബണില്‍ ഒരു കൈവെക്കാന്‍ നിര്‍ദേശിക്കുന്ന ഹൃദ്യമായ വിഡിയോയിലുണ്ട് ഖത്തറിന്‍റെ കായിക ലോകത്തെ ഓരോ ചുവടുവെപ്പിലും ഹിലാല്‍ ബിന്‍ ജഹാമിന്‍റെ സംഭാവനകള്‍ക്കുള്ള ആദരവ്. ഡെപ്യൂട്ടി അമീര്‍, ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫന്‍റിനോ, മറ്റു രാഷ്ട്രനേതാക്കള്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികള്‍ അണിനിരന്ന വേദിയിലായിരുന്നു അമീര്‍ രാജ്യത്തിന്‍റെ കായികസ്വപ്നങ്ങള്‍ക്ക് അടിത്തറയിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഇദ്ദേഹത്തെ ആദരിച്ചത്.
ഖത്തര്‍ വേദിയായ കായികമേളകള്‍ക്കും നിരവധി കായിക സ്ഥാപനങ്ങളിലുമെല്ലാമുണ്ടായിരുന്നു ഹിലാല്‍ ബിന്‍ ജഹാമിന്‍റെ കൈയൊപ്പുകള്‍. ഭാവി കായിക ഖത്തറിന്‍റെ തലയെടുപ്പായ ആസ്പയര്‍ സോണ്‍ എന്നറിയപ്പെടുന്ന സ്‌പോര്‍ട്‌സ് സിറ്റിയുടെ നിര്‍മാണവും വികസനവുമെല്ലാം ഇദ്ദേഹത്തിന്‍റെ ചിന്തകളില്‍നിന്നായിരുന്നു. 2006ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ച 15ാമത് ഏഷ്യന്‍ ഗെയിംസിനായുള്ള അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ള ആസൂത്രണ കാര്യങ്ങളും ഹിലാല്‍ അല്‍ കുവാരിയുടെ നേതൃത്വത്തിലായിരുന്നു നടന്നത്.
രാജ്യത്തെ ചാമ്ബ്യന്‍ ക്ലബായ അല്‍ സദ്ദ് കായിക ക്ലബില്‍ നൂതന കൂളിങ് സാങ്കേതികവിദ്യ വികസിപ്പിക്കുന്ന പദ്ധതിയിലുള്‍പ്പെടെ ഖത്തറിന്റെ കായിക ക്ലബുകളുടെ വികസനത്തിന് കാരണമായ വൈവിധ്യമായ നിരവധി പദ്ധതികളിലും പങ്കാളിയായി. ഖത്തര്‍ പെട്രോളിയം, റാസ് ഗാസ് സിറ്റി എന്നിവിടങ്ങളിലെ സീനിയര്‍ മാനേജ്‌മെന്റ് പദവികളില്‍നിന്നാണ് ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്.
2009ല്‍ ഖത്തറിലെ ഏറ്റവും മികച്ച എന്‍ജിനീയര്‍ക്കുള്ള പുരസ്‌കാരവും ലഭിച്ചു.ആസ്പയര്‍ സോണ്‍ ഫൗണ്ടേഷന്റെ ചുമതലകള്‍ക്ക് പുറമെ പൊതുമരാമത്ത് അതോറിറ്റി, 2022 ഫിഫ ലോകകപ്പ് ഖത്തര്‍ എന്നിവയുടെ ജനറല്‍ ടെന്‍ഡര്‍ കമ്മിറ്റികളിലും ഖത്തര്‍ സെന്‍ട്രല്‍ ടെന്‍ഡര്‍ കമ്മിറ്റിയിലും സജീവ അംഗമായിരുന്നു. കത്താറ കള്‍ചറല്‍ വില്ലേജ്, സല്‍വ ഇന്റര്‍നാഷനല്‍ ഹൈവേ ഡെവലപ്‌മെന്റ് എന്നിവ ഉള്‍പ്പെടെയുള്ള വന്‍കിട പദ്ധതികളുടെ ആസൂത്രണ-പ്രവര്‍ത്തന മേഖലകളിലും പങ്കാളിയായി. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ടെക്‌നിക്കല്‍ ഓഫിസ് മേധാവി കൂടിയായിരുന്നു.

Related Articles

Back to top button