IndiaKeralaLatestThiruvananthapuram

ന്യൂനമര്‍ദം ദുര്‍ബലമായി; മഴ കുറയും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: ദിവസങ്ങളായി സംസ്ഥാനത്തുടനീളം തിമിര്‍ത്തു പെയ്യുന്ന കാലവര്‍ഷം നാളെയോടെ ദുര്‍ബലമാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷത്തിനു കരുത്തു കൂട്ടി ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും ദുര്‍ബലമായി. ഇതു മഴയുടെ ശക്തി കുറയ്ക്കും. കനത്ത മഴയ്ക്കുള്ള സാധ്യതയില്ലാത്തതിനാല്‍ ഇന്ന് സംസ്ഥാനത്ത് എവിടെയും ജാഗ്രതാ മുന്നറിയിപ്പുകളുമില്ല. ഇന്നലെ സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്തു. ഇടുക്കി, മൂന്നാര്‍, പീരുമേട് എന്നിവിടങ്ങളില്‍ എട്ട് സെന്‍റിമീറ്ററും മയിലാടുംപാറയില്‍ ഏഴ് സെന്‍റിമീറ്ററും മഴ പെയ്തു. ചെങ്ങന്നൂര്‍, ഹരിപ്പാട് എന്നിവിടങ്ങളില്‍ ആറും കോന്നി, വൈത്തിരി എന്നിവിടങ്ങളില്‍ അഞ്ചും സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തി. മറ്റ് നാല്പതോളം കേന്ദ്രങ്ങളില്‍ ഒരു സെന്റീമീറ്റര്‍ വരെയും മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അതേസമയം കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്‍റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി. കാലവര്‍ഷം അതിന്റെ പിന്‍വാങ്ങല്‍ ഘട്ടത്തിലേക്കു കടക്കുകയാണ്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള, നാല് മാസം ദൈര്‍ഘ്യമേറിയ കേരളത്തിലെ ഏറ്റവും വലിയ മഴക്കാലത്തിനും ഇതോടെ ശമനമാകും. ഇനി ഒക്ടോബര്‍ പകുതിയോടെ തുലാവര്‍ഷം പെയ്തു തുടങ്ങും.

Related Articles

Back to top button