KeralaLatestThiruvananthapuram

ആദ്യ ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് കോവിഡ്

“Manju”

തിരുവനന്തപുരം: ആദ്യ ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് കോവിഡ്. ഡോ. മനോജ് വെള്ളനാടിനാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാ മുന്‍കരുതലുകളും തുടര്‍ന്നും എടുക്കുന്നുണ്ടായിരുന്നെങ്കിലും പോസിറ്റിവ് ആണെന്നറിയാത്ത ഒരു രോഗിയുമായുള്ള നിരന്തര സമ്പര്‍ക്കമാകാം രോഗപ്പകര്‍ച്ചക്ക് കാരണമെന്ന് കരുതുന്നതായി ഡോക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ഞാന്‍ വാക്സിന്‍ ആദ്യ ഡോസാണ് എടുത്തത്. രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലേ വാക്സിന്റെ ഗുണഫലം പൂര്‍ണമായും കിട്ടൂ. അതിനുള്ള സമയമായിട്ടില്ല. അതുകൊണ്ട് ഇതില്‍ വാക്സിന്റെ കാര്യക്ഷമതയെ സംശയിക്കേണ്ട കാര്യമില്ല. ഈ വാക്സിനില്‍ കോവിഡ് വൈറസേയില്ല.

അതുകൊണ്ട് വാക്സിന്‍ കാരണമാണോ രോഗം വന്നത് എന്ന സംശയത്തിനും അടിസ്ഥാനമില്ല. വാക്സിനിലൂടെ രോഗം പകരില്ല. വാക്സിനേഷനു ശേഷം ഒരാള്‍ക്ക് രോഗം വന്നെങ്കില്‍, രോഗാണു പുതുതായി ശരീരത്തില്‍ കയറിയതാണെന്നാണ് അതിനര്‍ഥം. ഒരു വര്‍ഷം കോവിഡിന് പിടികൊടുക്കാതെ നടന്നു. അതിനിടയില്‍ 15 തവണ ടെസ്റ്റ് ചെയ്തു. 16-ാമത്തെ ടെസ്റ്റാണ് പോസിറ്റിവായതെന്നും കുറിപ്പിലുണ്ട്.

Related Articles

Back to top button