ന്യൂഡല്‍ഹി: തണ്ണീര്‍ എന്ന കാട്ടാന ചരിഞ്ഞസംഭവത്തില്‍ കേരളത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന ബി .ജെ.പി . നേതാവ് മനേക ഗാന്ധി. കേരള വനംവകുപ്പ് രണ്ടാഴ്ചയ്ക്കിടയില്‍ ഒരോആനയെ വീതം കൊല്ലുന്നുവെന്ന് അവര്‍ ആരോപിച്ചു.
അശ്രദ്ധയും ക്രൂരതകളുമാണ് ഇതിന് കാരണമെന്നും എന്നാല്‍ ഒരു ഉദ്യോഗസ്ഥനെപ്പോലും വനംവകുപ്പ് ഇതുവരെ സസ്‌പെന്‍സഡ് ചെയ്തി ല്ലെന്നും മനേക വിമര്‍ശിച്ചു.